‘ലോകാ വ സാ നം’—അത് എന്ത് അർഥമാ ക്കു ന്നു?
‘ലോകാ
“അന്ത്യം വരും” എന്നുത
വ സാ നം എന്തല്ല?
ലോകാ-
ഭൂമി കത്തിച്ചാ
മ്പ ലാ കുന്ന ഒരു മഹാസം ഭവം അല്ല ലോകാ വ സാ നം. ബൈബിൾ പറയുന്നു: “(ദൈവം) ഭൂമിയെ അതൊ
രി ക്ക ലും ഇളകി പ്പോ കാ ത വണ്ണം അതിന്റെ അടിസ്ഥാ ന ത്തി ന്മേൽ സ്ഥാപി ച്ചി രി ക്കു ന്നു.” (സങ്കീർത്തനം 104:5) ഈ തിരു വെ ഴു ത്തും മറ്റുള്ള വ യും ദൈവം ഭൂമിയെ ഒരിക്ക ലും നശിപ്പി ക്കു ക യി ല്ലെ ന്നും അത് നശിക്കാൻ അനുവ ദി ക്കു ക യി ല്ലെ ന്നും ഉറപ്പു നൽകു ന്നു.—സഭാ പ്ര സം ഗി 1:4; യെശയ്യാ വു 45:18. -
മുൻകൂ
ട്ടി നിശ്ചയി ക്ക പ്പെ ടാത്ത ഒന്നല്ല ഈ ലോക ത്തി ന്റെ അന്ത്യം. ലോക
ത്തി ന്റെ അന്ത്യം മുൻനി ശ്ച യിച്ച പ്രകാരം നടക്കുന്ന ഒരു സംഭവം ആണ് എന്ന് ബൈബിൾ വെളി പ്പെ ടു ത്തു ന്നു—അതിന് ഒരു കൃത്യ സ മ യ വും ദൈവം നിശ്ചയി ച്ചി ട്ടുണ്ട്. “ആ നാളും നാഴി ക യും പിതാ വി ന ല്ലാ തെ ആർക്കും, സ്വർഗ ത്തി ലെ ദൂതന്മാർക്കോ പുത്ര നു പോ ലു മോ അറിയില്ല. ആകയാൽ സൂക്ഷി ച്ചു കൊ ള്ളു വിൻ; ഉണർന്നി രി ക്കു വിൻ; നിശ്ചയി ക്ക പ്പെട്ട സമയം എപ്പോ ഴാ ണെന്നു നിങ്ങൾക്ക് അറിയി ല്ല ല്ലോ.” (മർക്കോസ് 13:32, 33) അതെ, ദൈവം (‘പിതാവ്’) കൃത്യ മാ യി പട്ടിക പ്പെ ടു ത്തി യി രി ക്കുന്ന അതായത് ‘നിശ്ചയി ച്ചി രി ക്കുന്ന സമയത്തു തന്നെ’ ഈ ലോക ത്തി ന്റെ അന്ത്യത്തി നു തുടക്കം കുറി ക്കും. -
മനുഷ്യർ തുടക്കം കുറി
ക്കു ന്ന തി ലൂ ടെ യോ വലിയ ഉൽക്കാ പ ത ന ത്തി ലൂ ടെ യോ സംഭവി ക്കു ന്നതല്ല ഈ ലോക ത്തി ന്റെ അന്ത്യം. ഈ ലോക
ത്തി ന്റെ അന്ത്യം എന്ത് കൈവ രു ത്തും? വെളി പാട് 19:11 ഇങ്ങനെ പറയുന്നു: “ഞാൻ നോക്കി യ പ്പോൾ സ്വർഗം തുറന്നി രി ക്കു ന്നതു കണ്ടു. അതാ, ഒരു വെള്ളക്കു തിര! കുതി ര പ്പു റ ത്തി രി ക്കു ന്ന വന് വിശ്വ സ്ത നും സത്യവാ നും എന്നു പേര്.” 19-ാം വാക്യം തുടരു ന്നു: “കാട്ടു മൃ ഗ വും ഭൂരാ ജാ ക്ക ന്മാ രും അവരുടെ സൈന്യ വും കുതി ര പ്പു റ ത്തി രി ക്കു ന്ന വ നോ ടും അവന്റെ സൈന്യ ത്തോ ടും യുദ്ധം ചെയ്യേ ണ്ട തിന് ഒരുമി ച്ചു കൂ ടി യി രി ക്കു ന്നതു ഞാൻ കണ്ടു.” (വെളി പാട് 19:11-21) ഇവിടെ ഉപയോ ഗി ച്ചി രി ക്കുന്ന ഭാഷ ആലങ്കാ രി ക മാ ണെ ങ്കി ലും, ആശയം ലളിത മാണ്: ശത്രു ക്കളെ നാമാ വ ശേ ഷ മാ ക്കാൻ ദൈവം ഒരു ദൂത സൈ ന്യ ത്തെ അയയ്ക്കും.
ലോകാ വ സാ നം എന്താണ്?
-
മനുഷ്യ
രു ടെ പ്രശ്നങ്ങൾ പരിഹ രി ക്കാൻ കഴിയാത്ത സകല ഗവണ്മെ ന്റു ക ളു ടെ യും അവസാനം. ബൈബിൾ വിശദീ
ക രി ക്കു ന്നു: “സ്വർഗ്ഗ സ്ഥ നായ ദൈവം ഒരുനാ ളും നശിച്ചു പോ കാത്ത ഒരു രാജത്വം സ്ഥാപി ക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പി ക്ക പ്പെ ടു ക യില്ല; അതു ഈ രാജത്വ ങ്ങളെ ഒക്കെയും തകർത്തു നശിപ്പി ക്ക യും എന്നേക്കും നിലനി ല്ക്ക യും ചെയ്യും” (ദാനീ യേൽ 2:44) മൂന്നാ മത്തെ പോയി ന്റിൽ പ്രസ്താ വി ച്ച തു പോ ലെ “കുതി ര പ്പു റ ത്തി രി ക്കു ന്ന വ നോ ടും അവന്റെ സൈന്യ ത്തോ ടും യുദ്ധം ചെയ്യേ ണ്ട തിന്” ഒരുമി ച്ചു കൂ ടാൻപോ കുന്ന ‘ഭൂരാ ജാ ക്ക ന്മാ രെ യും അവരുടെ സൈന്യ ത്തെ യും’ ആ രാജ്യം നിർമൂ ല മാ ക്കും.—വെളി പാട് 19:19. -
യുദ്ധം, അക്രമം, അനീതി എന്നിവ
യു ടെ അവസാനം. “(ദൈവം) ഭൂമി
യു ടെ അറ്റംവ രെ യും യുദ്ധങ്ങളെ നിർത്തൽചെ യ്യു ന്നു.” (സങ്കീർത്തനം 46:9) “നേരു ള്ളവർ ദേശത്തു വസിക്കും; നിഷ്ക ള ങ്ക ന്മാർ അതിൽ ശേഷി ച്ചി രി ക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തു നി ന്നു ഛേദി ക്ക പ്പെ ടും; ദ്രോ ഹി കൾ അതിൽനി ന്നു നിർമ്മൂ ല മാ കും.” (സദൃശ വാ ക്യ ങ്ങൾ 2:21, 22) “ഇതാ, ഞാൻ സകലതും പുതി യ താ ക്കു ന്നു.”—വെളിപാട് 21:4, 5. -
ദൈവ
ത്തി ന്റെ യും മനുഷ്യ രു ടെ യും പ്രതീ ക്ഷകൾ തകർത്ത മതങ്ങളു ടെ അവസാനം. “പ്രവാ
ച ക ന്മാർ വ്യാജ മാ യി പ്രവചി ക്കു ന്നു; പുരോ ഹി ത ന്മാ രും അവരോ ടു ഒരു കയ്യായി നിന്നു അധികാ രം നടത്തുന്നു; . . . എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെ യ്യും?” (യിരെ മ്യാ വു 5:31) “അന്നു പലരും എന്നോട്, ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചി ച്ചി ല്ല യോ? നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താ ക്കി യി ല്ല യോ? നിന്റെ നാമത്തിൽ വളരെ വീര്യ പ്ര വൃ ത്തി കൾ ചെയ്തി ല്ല യോ?’ എന്നു പറയും. എന്നാൽ ഞാൻ അവരോട്, ഞാൻ ഒരിക്ക ലും നിങ്ങളെ അറിഞ്ഞി ട്ടില്ല! അധർമം പ്രവർത്തി ക്കു ന്ന വരേ, എന്നെ വിട്ട് പോകു വിൻ എന്നു തീർത്തു പ റ യും.”—മത്തായി 7:21-23. -
ഈ ദുഷ്ട
ലോ കത്തെ പിന്തു ണ യ്ക്കാ നും നിലനിർത്താ നും ശ്രമി ക്കുന്ന ആളുക ളു ടെ അവസാനം. യേശു പറഞ്ഞു: “ന്യായ
വി ധിക്ക് ആധാര മോ, വെളിച്ചം ലോക ത്തി ലേക്കു വന്നിട്ടും തങ്ങളുടെ പ്രവൃ ത്തി കൾ ദോഷ മു ള്ള താ ക യാൽ മനുഷ്യർ വെളി ച്ച ത്തെ ക്കാൾ ഇരുട്ടി നെ സ്നേ ഹി ച്ചി രി ക്കു ന്നു എന്നതാ കു ന്നു.” (യോഹ ന്നാൻ 3:19) വിശ്വ സ്ത നായ നോഹ യു ടെ കാലത്ത് സംഭവിച്ച ഒരു ആഗോ ള നാ ശ ത്തെ ക്കു റിച്ച് ബൈബിൾ വിവരി ക്കു ന്നു: “പ്രളയ മു ണ്ടാ യ പ്പോൾ അന്നത്തെ ലോകം ആ വെള്ളത്താൽ നശിച്ചു. . . . ഇപ്പോ ഴത്തെ ആകാശ വും ഭൂമി യും അതേ വചനത്താൽ തീക്കായി സൂക്ഷി ക്ക പ്പെ ട്ടി രി ക്കു ന്നു; ന്യായ വി ധി യു ടെ യും ഭക്തികെട്ട മനുഷ്യ രു ടെ നാശത്തി ന്റെ യും ദിവസ ത്തി ലേ ക്കു തന്നെ.”—2 പത്രോസ് 3:5-7.
വരാൻപോ
ദൈവം എല്ലാ ദുഷ്ടസ്വാ